സ്വന്തം ശില്പം, ആരോ തച്ചുടച്ചു ആ ശില്പത്തെ....... രണ്ടു ശില്പിയില് പിറന്ന മണ്ണില്‍, ശില്പ ഭംഗി കണ്ടോ, അതോ... മോഹം കൊണ്ടോ, ... ശില്പിയുടെ ശിലകളുടെ നാശം കണ്ടോ ശാപം കൊട്ണോ അഴ്നിരങ്ങുമീ ശില്പം, മനസ്സില്‍ അറിയാം നമുകൊരോരുതര്കും ഏതോ ഒരു അതി വിചാരം പൂണ്ട കൈകലാവാം.... തന്റെ ശിലകളെ ശിതിലമാകിയത് ഇനിയെന്തിനീ ശില്പം.....ശില്പിയില് വിരിയുന്ന ശില്പിയുടെ മനസ്സില്‍... ഒരിക്കല്‍ തച്ചുടച്ചവര്‍ ഇനിയും വരും പേടിച്ചു വിറച്ച പേടിച്ചരണ്ട ആ ശില്പി ശില്പത്തിൽ ചേർന്നമറന്ന് മണ്ണിൽ ചേർന്ന് താഴ്ന്നഅകന്ന് -അർഷാദ് പാറക്കൽ -ദുബായി
സുഖമുള്ള വേദനകൾ ആണേ അമ്മ അനുഭവിച്ചതും കണ്ണിന് കുളിരു തരുന്ന നല്ല ദിനം വരുന്നതും കാത്തിരുന്നു നീണ്ട കാലം അവരത് പരാതി ഇല്ലാതെ ഏറ്റടുത്തതും വളർന്നു വരുന്നവർ ആരായാലും അമ്മയിക്ക് തൻ കുഞഉ പൊന്ന്കുഞ്ഞല്ലോ... ഉറക്കമില്ലാത്ത നീണ്ട കാത്തിരിപ്പിനൊടുവിൽ അവനോ അവളോ അമ്മെ എന്ന വിളി കേട്ട് ഒരുനാൾ വളർന്നു വലുതായി അങ്ങിനെ ഇരുത്തിയ വേലികെട്ടിൽ നിന്നൊരു നാൾ അവൻ അവളോ വേലിപുറത്തേക്കു വേലി കഴിച്ചോ ജോലിക്കോ വേലിക്കിപ്പുറം അമ്മയെ നോക്കി പിന്നൊരുനാൾ പോയി വരുന്നത് വരെ വേലിക്കിപ്പുറം കാത്തിരിപ്പിന്റെ വിഷമം ഒറ്റയ്ക്കിരുന്നു കിടന്നു നടന്നു മനസ്സിൽ എവിടെ നീ എപ്പോ വരുവാവോ വിളികേൾക്കാൻ നിഴലോ മറ്റോ കാണാനായി വേലിക്കിപ്പുറം കണ്ണുനട്ട്...മകനോ മകളോ വേലി കഴിച്ചാൽ കാണാത്തതഇലെ വേദന തന്നെ...വേലി കഴിച്ചില്ലേലും വേദന തന്നെ വേലികെട്ടിന് ജീവിതം ഒറ്റപ്പെടലിന്റെ വേദനകൽ ലോകത് നിന്ന് വേർപിരിയും വരെ.. -അർഷാദ് പാറക്കൽ -ദുബായി
- നന്മകാലം - ശരീരം തണുത്ത ആ ദിവസത്തെ പ്രഭാതം.. ജനാല വഴി പുറത്തേക് നോക്കി കണ്ടു ഞാൻ .. നേർത്തുള്ളി മഞ്ഞിൽ നിറഞ്ഞ നനവിന്റെ ഇടവഴി സുഖം.. കണ്ണിന് കുളിരേകും നനവുള്ള ആ കാഴ്ച, എന്നിലെ തീച്ചൂട് തിരിച്ചറിവില്ലാത്ത കാലത്തേക്കാനയിച്ച എന്റെ ഉള്ളം ഓർമകളിലെ നിമിഷനേരം, എന്റെ സ്വപ്നത്തേക്കാൾ സുന്ദരമാക്കിയ ആ മറന്ന നേർത്ത കാലം നിമിഷനേരം എന്നിലെ നഷ്ടങ്ങളിലെ നഷ്ടബോധം ആ നന്മകാലം പ്രതീക്ഷയുടെ ശിലയിൽ വിരിഞ്ഞ കുമിളകൾ മൊട്ടിട്ടു ഞാൻ ഇവിടെ എത്രകാലം.... എത്രകാലം... ശിലകളിലെ ഇലകൾ കൊഴിഞ്ഞു തീരും മുന്നേ... അർഷാദ് പാറക്കൽ -ദുബായ് -
Comments
Post a Comment